×

“എല്‍സി ഒരു ചെറിയ മീനല്ല..! വി സി ആകുമായിരുന്നോ ? ” ജോലിയില്‍ കയറി ശേഷം ആറു വര്‍ഷം കൊണ്ട് പ്ലസ്ടുവും ഡിഗ്രിയും നേടി യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പോസ്റ്റില്‍; സ്ഥാനക്കയറ്റം വന്നവഴിയും ചെറുതല്ല.

2010ല്‍ ജോലിയില്‍ കയറി ശേഷം ആറു വര്‍ഷം കൊണ്ട് പ്ലസ്ടുവും ഡിഗ്രിയും നേടി. എംജി സര്‍വകലാശാലയുടെ റഗുലര്‍ ബിരുദം നേടിയത് എങ്ങനെയെന്നതടക്കം അന്വേഷിക്കും.

 

ശനിയാഴ്ചയാണ് പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിനിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയില്‍ എല്‍സി പിടിയിലായത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എംബിഎ വിദ്യാര്‍ഥിനിയില്‍ നിന്നും എല്‍സി ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 1.25 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top